Skip to main content

രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം

 

രാജ്യത്ത്‌ ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. ജനാധിപത്യ, ഭരണഘടനാ വിരുദ്ധമായ നടപടികളാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. മനുസ്‌മൃതി വേണമെന്നാണ്‌ അവർ ഉദ്‌ഘോഷിക്കുന്നത്. പൗരന്മാരുടെ മൗലികാവശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. പാവപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇതേ സമയം കോർപറ്റേുകൾക്ക്‌ ആവശ്യമുള്ളതെല്ലാം വാരിക്കോരി നൽകുന്നു.

 

സ്‌ത്രീവിരുദ്ധ നിലപാടുകളാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. വർഗീയ ശക്തികൾ സ്‌ത്രീകളെ ലക്ഷ്യമിട്ടിരിക്കുന്നു. വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ പുരോഗമന ചിന്താഗതിക്കെതിരെ സ്‌ത്രീകളെ തിരിച്ചുവിടുക എന്നതാണ്‌ വർഗീയ ശക്തികളുടെ തന്ത്രം.


 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.