സ്വതന്ത്ര മാധ്യമങ്ങളെന്ന് അവകാശപ്പെടുന്നവർപോലും വാർത്തകൾ വളച്ചൊടിക്കുകയാണ്. ജനങ്ങളെ വസ്‌തുത അറിയിക്കുകയെന്ന കടമ മറന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ഈ മാധ്യമങ്ങൾ. കേരളത്തിലെ യുഡിഎഫും ബിജെപിയും വ്യാജപ്രചാരണത്തിന് കോടികളാണ് ചെലവഴിക്കുന്നത്.

സ്വതന്ത്ര മാധ്യമങ്ങളെന്ന് അവകാശപ്പെടുന്നവർപോലും വാർത്തകൾ വളച്ചൊടിക്കുകയാണ്. ജനങ്ങളെ വസ്‌തുത അറിയിക്കുകയെന്ന കടമ മറന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ഈ മാധ്യമങ്ങൾ. കേരളത്തിലെ യുഡിഎഫും ബിജെപിയും വ്യാജപ്രചാരണത്തിന് കോടികളാണ് ചെലവഴിക്കുന്നത്.
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തെ തമസ്‌കരിക്കാനും മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം നടത്താനുമുള്ള പരിശ്രമങ്ങൾ രാജ്യത്താകമാനം സംഘപരിവാർ സജീവമാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 78-ാം ചരമവാർഷികം ഇന്ന് കടന്നുവരുന്നത്.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കവുമായി കേന്ദ്ര സർക്കാർ. ന്യായമായി ലഭിക്കേണ്ട തുക നൽകാതെയും നൽകുന്നവയ്ക്ക് അനാവശ്യ നിബന്ധനവച്ചുമാണ് ഈ ശ്രമം. 15-ാം ധനകമീഷൻ ഗ്രാന്റ് ഇനത്തിൽ നൽകേണ്ട 833.50 കോടി രൂപയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പിടിച്ചുവച്ചത്.
പ്രതിപക്ഷ നേതാവിനുള്ള മറുപടി
കാസർഗോഡിനായി അന്നും ഇന്നും.
എങ്ങനെ പറയാതിരിക്കും? കഴിഞ്ഞ ദിവസം യഥാർത്ഥത്തിൽ സ്തോഭജനകമായ ഒരു വാർത്ത ആലുവയിൽ നിന്നുവന്നു. ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ കയ്യിൽ നിന്ന് ഒരുലക്ഷത്തി എഴുപതിനായിരം രൂപ ഒരു നരാധമൻ കൈക്കലാക്കി എന്നാണ് വാർത്ത.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള ഭരണമാണ് വരുന്നതെങ്കിൽ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള തീരുമാനങ്ങളാണ് അണിയറയിൽ ഒരുങ്ങത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അംഗങ്ങൾക്കായി വിതരണം ചെയ്‌ത ഭരണഘടനയിൽനിന്ന് ചില വാക്കുകൾ അപ്രത്യക്ഷമായത് ഇതിന്റെ ഭാഗമായാണ്.
പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ വലിയ പ്രചാരണം നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം ഇതില്‍ പങ്കെടുക്കുന്നു എന്നതാണ് സവിശേഷത. വിലക്ക് കല്‍പ്പിച്ച പാര്‍ടികളുടെ സാധാരണ ജനങ്ങള്‍ ഈ പരിപാടിയില്‍ ആവേശത്തോടെ പങ്കടുക്കുന്നു എന്നതാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രധാന പ്രത്യേകത.
പ്രതിപക്ഷമുക്തഭാരതം എന്നത് രാജ്യം ഭരിക്കുന്ന കക്ഷിയുടെയും അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി മോദിയുടെയും മുദ്രാവാക്യമാണ്. ജനാധിപത്യവിരുദ്ധം മാത്രമല്ല, ഫാസിസത്തിന്റെ കേളികൊട്ടുകൂടിയാണ് ഈ ആശയം.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് വോട്ടുചെയ്തു എന്നത് നിലവിലെ സാഹചര്യത്തില്‍ വളരെ ഗൗരവതരമായ കാര്യമാണ്. ഇത്തരത്തിലാണെങ്കില്‍, വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എത്ര ലക്ഷം കാര്‍ഡ് ഉണ്ടാക്കാന്‍ സാധിക്കും.
ഇസ്രയേലിനെതിരെ കോൺഗ്രസ് അഴകൊഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നത്. ദേശീയ പ്രസ്ഥാനക്കാലത്ത് ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പടെ കൊൺഗ്രസ് നേതാക്കൾ പലസ്‌തീൻ ജനതക്കൊപ്പമായിരുന്നു. ഇപ്പോൾ കോൺഗ്രസ് മനസുതുറക്കുന്നില്ല.
നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും. നവകേരളസൃഷ്‌ടിക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. ജനക്ഷേമ, വികസന പ്രവർത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നു. വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനാകുമോയെന്നാണ് പ്രതിപക്ഷം നോക്കുന്നത്.
ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് പണം തട്ടിയ കോൺഗ്രസ് നേതാക്കളുടെ നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതുമാണ്. എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല.
ആത്മഹത്യ ചെയ്ത കൃഷിക്കാരന്റെ വീട്ടിൽ കേന്ദ്ര മന്ത്രി മുരളീധരൻ സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ കണ്ടു. ആർക്കെങ്കിലും ആ ഹതഭാഗ്യനെ മരണവക്കത്തുനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് വി. മുരളീധരനും കെ. സുരേന്ദ്രനും പോലുള്ള ബിജെപി നേതാക്കന്മാർക്കായിരുന്നു.
കേരളവും ക്യൂബയുമായുള്ള കായികരംഗത്തെ സഹകരണം ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവൽ’ ഉദ്‌ഘാടനം ചെയ്തു. നവംബർ 20 വരെ നീളുന്ന മത്സരപരിപാടികളിൽ ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ കേരളത്തിൽ നിന്നുള്ള പ്രതിഭകളുമായി ഏറ്റുമുട്ടും.